പയ്യന്നൂര്‍ കണ്ടംകാളിയില് 78 ഏക്കര്‍ വയല്‍ നികത്തി കേന്ദ്രീകൃത എണ്ണ സംഭരണശാല നിര്‍മ്മിക്കാനുളള പെട്രൊളിയം കന്പനികളുടെയും സര്‍ക്കാരിന്റെയും പദ്ധതിക്കെതിരെ നാട്ടുകാര്‍ രംഗത്ത്. ഏറ്റവും വലിയ മൂന്നാമത്തെ പുഴയായ കവ്വായി പുഴ, കണ്ടല്‍ക്കാടുകള്‍ എന്നിവയാല്‍ സമൃദ്ധമായതും പരിസ്ഥിതി പ്രാധാന്യം ഏറിയതുമായ പ്രദേശമാണിത്. പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും മുന്‍പെ തന്നെ പലതരം സമര മാര്‍ഗങ്ങളിലൂടെ ജനങ്ങള്‍ പ്രതിഷേധം പ്രകടിപ്പിച്ച് തുടങ്ങിയിരുന്നൂ. ജീവനും സ്വത്തിനും ഭീഷണിയാകുന്ന എണ്ണസംഭരണശാല പ്രദേശത്ത് അനുവദിക്കില്ലെന്ന തീരുമാനത്തിലാണ് നാട്ടുകാര്‍.
MORE STORIES
ന്യൂസ്റൂമിൽ കയറുന്ന പൊലീസും മാധ്യമസ്വാതന്ത്ര്യവും
6 hours ago
അധികാര വാഴ്ച്ചയുടെ 25 വർഷങ്ങൾ കലാപത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും 13 അധ്യായങ്ങൾ
12 hours ago
ഈ തിരുത്തലിൽ എത്രത്തോളം പ്രതീക്ഷയുണ്ട് ?
2 days ago
റെലഗേഷനിൽ നിന്നും കിരീടത്തിൽ മുത്തമിട്ടവർ ലെസ്റ്റർ ഇന്നെവിടെ?
4 days ago
ജർമ്മനിയിൽ AFD യുടെ മുന്നേറ്റം നവനാസിസത്തിന്റെ തിരിച്ചുവരവോ?
4 days ago
ഞങ്ങളെ കൊണ്ടൊന്നും പറയിപ്പിക്കരുത് | പവർകട്ടിൽ കുടുങ്ങിയ ജനങ്ങൾ പ്രതികരിക്കുന്നു
4 days ago
വ്യാജ ഡേറ്റിങ് ആപ്പ് മുതല്‍ സര്‍വൈലന്‍സും ജൈവായുധങ്ങളും വരെ; എ.ഐ ഭീഷണികളുടെ വിശകലനത്തില്‍ ആന്ത്രോപിക് പറയുന്നത്
5 days ago
25 വയസുള്ള നസ്ലെന് മുതല്‍ 66 വയസുള്ള ലാലേട്ടന് വരെ
1 week ago
