പൊതുതാത്പര്യ വിഷയങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്നും പ്രതിപക്ഷ എം.പിമാരെ സ്പീക്കര്‍ നിരന്തരം തടയുന്നുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കാന്‍ അനുവദിക്കാത്തതും പ്രതിപക്ഷാംഗങ്ങളെ സസ്‌പെന്‍ഡ് ചെയ്തതും ബി.ജെ.പി എം.പി നിഷികാന്ത് ദുബെയുടെ പരാമര്‍ശത്തില്‍ നടപടിയെടുക്കാത്തതുമെല്ലാം ഓം ബിര്‍ളയുടെ പക്ഷപാതപരമായ നടപടിക്ക് ഉദാഹരണമായി പ്രതിപക്ഷം ചടൂണ്ടിക്കാണിക്കുന്നു.