കോഴിക്കോട് മാതൃഭൂമിയിൽ വർക്ക് ചെയ്യുന്ന സമയം, കൈതപ്രത്തിന് ഒരു ഫോൺ കോൾ വന്നു. കോളിന്റെ അപ്പുറത്ത് സംവിധായകൻ ഫാസിലായിരുന്നു. ‘പുതിയ ചിത്രത്തിന് പാട്ട് എഴുതണം. അതിന് വേണ്ടി ആലപ്പുഴയിൽ എത്തണം’ അതായിരുന്നു ഫാസിൽ പറഞ്ഞത്.
Content Highlight: Kaithapram remembering his first song, and the unforgettable advice given by Yesudas