പരാതിക്കാരിയും രാഹുലും തമ്മിലുള്ള ഫോൺ സംഭാഷണം കോടതിയിൽ സമർപ്പിച്ചിരുന്നു.
ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജ്യാമ്യാപേക്ഷയിൽ വിധി പറയാൻ കേസ് ഇന്നത്തേക്ക് മാറ്റിയിരുന്നത്.
പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തി മൂന്ന് ദിവസത്തിനുള്ളിൽ പരാതിക്കാരിയുടെ ഒപ്പ് നേരിട്ട് രേഖപ്പെടുത്തണമെന്ന ചട്ടങ്ങളുണ്ടെന്ന് പ്രതിഭാഗം ഉന്നയിച്ചിരുന്നു. എന്നാൽ അങ്ങനെയൊരു ചട്ടം ബി.എൻ.എസിലില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Content Highlight: Rahul Mankoottathil gets bail in third case